
കുയിൽനാദം കേട്ടുണരുവാനോ, അതോ കളകളാ നാദത്താൽ
പനിനീർപൂക്കളെ ഉണർത്തുവാനോ? പുസ്തകവും തൂലികയും മഞ്ചാടിപുഴയും എല്ലാമെല്ലാം ഒത്തുചേരുമ്പോൾ കടലോളമുണ്ടത്രേ കഥകൾപറയുവാൻ
അടർന്നുവീണമുത്തുകൾ ഈ ഇലകളോടുചേർത്തുവെച്ചതാവാം
കവിവർണ്ണനകൾ നിലയ്‌ക്കാതെ
ഓളങ്ങളോടിമറയാതെ നിൻ കളകളാ നാദത്താൽ
പനിനീർപൂക്കളെ ഉണർത്തിയതുമാവാം
ഈ മഞ്ചാടിപുഴയുടെ തീരത്തിരുന്ന്ഞാൻ വീണ്ടുംവീണ്ടും എഴുതി.


Leave a comment